സുൽത്താൻ ഖാബൂസ് ആശുപത്രി ഒഴിപ്പിച്ചു

മസ്കത്ത്: ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുത്ത സാഹചര്യം മുൻനിർത്തി സലാല സുൽത്താൻ ഖാബൂസ് ആശുപത്രി ഒഴിപ്പിച്ചതായി ദോഫാർ ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. കാർഡിയാക്ക് സർജറി സെൻററിലേക്കും ആംഡ് ഫോഴ്സസ് ആശുപത്രിയിലേക്കുമാണ് രോഗികളെ മാറ്റിയത്. ഗുരുതരാവസ്ഥയിലുള്ള മുതിർന്നവരെയും കുട്ടികളെയും നവജാത ശിശുക്കളെയും അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്നവരെയും സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ കീഴിലെ ഹാർട്ട് ആൻഡ് കാർഡിയോളജി സെൻററിലേക്കും പ്രസവിച്ച് കിടക്കുന്ന സ്ത്രീകളെയും നില പൊതുവെ ഭദ്രമായ രോഗികളെയും ആംഡ് ഫോഴ്സസ് ആശുപത്രിയിലേക്കുമാണ് നീക്കുക. ഡയാലിസിസ് യൂനിറ്റ് നാളെ മുതൽ കാർഡിയാക്ക് സർജറി സെൻററിലേക്ക് മാറ്റും.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.