ടിഫാക്ക് സോക്കർ ഫുട്ബാൾ ടൂർണമെന്റ് ഫ്ലയർ പി.ജി.ബിനു ജേക്കബ് ലോറൻസിനും മോളി ജേക്കബിനും നൽകി പ്രകാശനം ചെയ്യുന്നു

ടിഫാക്ക് ഫുട്ബാൾ ടൂർണമെന്റ് ഫ്ലയർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: തിരുവനന്തപുരം നിവാസികളായ ഫുട്ബാൾ താരങ്ങളുടെയും കളി പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) ഫുട്ബാൾ ടൂർണമെന്റ് ഫ്ലയർ പ്രകാശനം ചെയ്തു.

അഹമ്മദി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പി.ജി. ബിനു ടൂർണമെന്റ് ഫ്ലയർ ജെർസൻ ഇന്റർനാഷനൽ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രതിനിധികളായ ജേക്കബ് ലോറൻസിനും മോളി ജേക്കബിനും നൽകി പ്രകാശനം ചെയ്തു.

തുടർന്ന് ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്തിന്റെ ഒന്നാം വാർഷികവും പുതുവത്സരവുംം പ്രമാണിച്ച് അഹമ്മദി സ്റ്റേഡിയത്തിൽ ഇൻഹൗസ് മാച്ച് സംഘടിപ്പിക്കുകയും വിജയികൾക്ക് ജേക്കബ് ലോറൻസ് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

വോയ്സ് കുവൈത്ത്, ട്രാക് ചെയർമാൻ പി.ജി. ബിനു, ജെർസൻ ഇന്റർനാഷനൽ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രതിനിധികളായ ജേക്കബ് ലോറൻസ്, മോളി ജേക്കബ്, ടിഫാക്ക് വൈസ് പ്രസിഡന്റ് റോബർട്ട് ബെർണാഡ്, സെക്രട്ടറി കൃഷ്ണരാജ്, ടീം കോച്ച് ക്ലീറ്റസ് ജൂസ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഡൻസ്റ്റൺ പോളിൻ എന്നിവർ സംസാരിച്ചു.

ടീം അസി. മാനേജർ ആന്റണി വിൻസന്റ്, ജോ.ട്രഷറർ റംസി കെന്നഡി,എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ലിജോ ജോസഫ്, ജോബ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗീസ് സ്വാഗതവും ടിഫാക്ക് ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - TFAC Football Tournament Flyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.