സണ്ണി കുലത്താക്കൽ ഡി.സി ബുക്സ് പ്രതിനിധിയോടൊപ്പം

വീണ്ടും ശ്രദ്ധേയമായി സണ്ണി കുലത്താക്കലിന്‍റെ ‘കാൽപാടുകൾ’

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ബി.കെ.എസ്-ഡി.സി പുസ്തകോത്സവത്തിൽ ജനപ്രിയ ഗ്രന്ഥമായി വീണ്ടും പ്രമുഖ മാധ്യമപ്രവർത്തകൻ സണ്ണി കുലത്താക്കലിന്‍റെ ‘കാൽപാടുകൾ’.

പത്രപ്രവർത്തനകാലത്ത് എഴുതിയ വാർത്താലേഖനങ്ങളുടെയും മറ്റ് രചനകളുടെയും സമാഹാരമാണ് ഈ പുസ്തകം. കാലികപ്രസക്തമായ വിഷയങ്ങളും നാം ജീവിക്കുന്ന ലോകത്തിന്‍റെ അർഥപൂർണമായ രേഖകളും ഈ പുസ്തകം പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രമുഖ എഴുത്തുകാരും, വ്യക്തികളും അവതാരിക എഴുതിയ ഈ പുസ്തകം ഒരേ സമയം ഒരു സമകാലിക വായനപുസ്തകവും റഫറൻസ് ഗ്രന്ഥവുമാണ്. ബി.കെ.എസ് - ഡി.സി അന്താരാഷ്ട്ര പുസ്തമേള ഒമ്പതാം പതിപ്പിന്‍റെ അവസാനം ദിനം കൂടിയാണ് ഇന്ന്.  

Tags:    
News Summary - Sunny Kulathakal's 'footsteps' once again draw attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.