കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ സമ്മേളനത്തിൽനിന്ന്

കൊല്ലം പ്രവാസി അസോസിയേഷന്‍ സൽമാബാദ് ഏരിയക്ക് പുതിയ നേതൃത്വം

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ സമ്മേളനം സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ നടന്നു. ഏരിയ വൈസ് പ്രസിഡന്റ് തസീബ് ഖാന്‍ അധ്യക്ഷത വഹിച്ചു.സമ്മേളനം ഏരിയ കോഓഡിനേറ്റര്‍ സലീം തയ്യില്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംസാരിച്ചു. രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി ജോസ് മങ്ങാട് അവതരിപ്പിച്ചു.

സെക്രട്ടേറിയറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോര്‍ കുമാര്‍, സന്തോഷ്‌ കാവനാട് , അനോജ് മാസ്റ്റര്‍, ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓഡിനേറ്റര്‍ രജീഷ് പട്ടാഴിയുടെ നേതൃത്വത്തില്‍ നടന്നു.

പുതുതായി തെരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടേറിയറ്റ് അംഗം സന്തോഷ്‌ കാവനാട് നടത്തി.പ്രസിഡന്റ് രാമന്‍ തുളസി, സെക്രട്ടറി അരുണ്‍ ബി.പിള്ള , ട്രഷറര്‍ അനൂപ് യു.എസ്, വൈസ് പ്രസിഡന്റ് തസീബ് ഖാന്‍, ജോ:സെക്രട്ടറി അബ്ദുൽ സലീം എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.ഏരിയകമ്മിറ്റിയില്‍നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ലിനീഷ് പി.ആചാരിയെയും, ജോസ് മങ്ങാടിനെയും തെരഞ്ഞെടുത്തു. നിയുക്ത കമ്മിറ്റിയുടെ ട്രഷറര്‍ അനൂപ് യു.എസ് നന്ദി പറഞ്ഞു. സമ്മേളനത്തോടനുബന്ധച്ച് അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

News Summary - New leadership for Kollam Pravasi Association Salmanabad area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.