?????????? ????????? ????????????? ??????? ????????????? ????????????????????????? ?????????????????????????????????

ശ്രദ്ധേയമായി കുന്നുകൂടി ബാലമുരളീകൃഷ്ണയുടെ കച്ചേരി

മനാമ: ബഹ്റൈൻ കേരളീയ സമാജം നവരാത്രി സംഗീതോത്സവത്തിെൻറ ഭാഗമായി യുവ കർണാടിക് സംഗീതജ്ഞൻ കുന്നുകൂടി ബാലമുരളീകൃഷ്ണ നടത്തിയ കച്ചേരി ശ്രദ്ധേയമായി. നാലുദിവസമായി നടന്നുവന്ന ആഘോഷങ്ങളുടെ സമാപനമായാണ് സംഗീതക്കച്ചേരി നടന്നത്.

സംഗീതാസ്വാദകർക്ക് കുന്നുകൂടിയുടെ ആലാപനം മറക്കാൻ കഴിയാത്ത അനുഭവവുമായി. മൃദംഗ വിദ്വാൻ കെ.എം.എസ്. മണി, വയലിനിസ്റ്റ് ജയ് ടോറോേൻറാ, ഘടം തൃപ്പൂണിത്തുറ രാധാകൃഷ്ണൻ എന്നിവരാണ് ബാലമുരളീകൃഷ്ണക്കൊപ്പം കച്ചേരിയിൽ പെങ്കടു
ത്തത്.

Tags:    
News Summary - kacheri-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.