?????? ???????????????

ബിജു കുേട്ടാത്ത് ബഹ്റൈനിൽ നിര്യാതനായി

മനാമ: ബഹ്റൈനിലെ പ്രമുഖ ചിത്രകാരനും ശിൽപിയുമായ കോഴിക്കോട് വടകര കാവിൽ കുേട്ടാത്ത് സ്വദേശി ബിജു കുേട്ടാത്ത് (49) ബഹ്റൈനിൽ നിര്യാതനായി. ഇദ്ദേഹത്തെ തിങ്കളാഴ്ച ഹിദ്ദിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. ബഹ്റൈനിലെ കലാസംസ്കാരിക പരിപാടികളിൽ സുപരിചിത വ്യക്തിത്വമായിരുന്നു.

ബിജു കുേട്ടാത്ത് ഉണ്ടാക്കിയ ശിൽപങ്ങളും ചിത്രങ്ങളും കലാസ്വാദകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിശിഷ്ട വ്യക്തികൾ ഇന്ത്യയിൽനിന്ന് ബഹ്റൈനിൽ എത്തുേമ്പാൾ ബിജു കുേട്ടാത്ത് ഉണ്ടാക്കുന്ന ശിൽപങ്ങൾ സംഘാടകർ അവർക്ക് സമ്മാനിക്കുക പതിവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ബഹ്റൈൻ സന്ദർശിച്ചപ്പോൾ ബിജു വരച്ച ചിത്രം സമ്മാനിച്ചിരുന്നു.

‘ഗൾഫ് മാധ്യമം’ ബഹ്റൈനിൽ സംഘടിപ്പിച്ച ഹാർമോണിയസ് കേരളയിൽ വിശിഷ്ടാതിഥിയായി പെങ്കടുത്ത മമ്മൂട്ടിക്ക് വേദിയിൽ സമ്മാനിച്ച ശിൽപവും ബിജു രൂപകൽപന ചെയ്തതായിരുന്നു. ബിജുവിെൻറ വിയോഗം പ്രവാസലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. ബിജുവിെൻറ കുടുംബം നാട്ടിലാണ്.

Tags:    
News Summary - biju kuttoth-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.