കടൽദൂരം

ഒരുദിവസം എല്ലാം മായ്ക്കാൻ കടലിളകിവരുമെന്ന് അയാൾ പ്രതീക്ഷിച്ചു. എന്നാൽ, പ്രതീക്ഷക്ക് വിപരീതമായി അയാൾ നോക്കിനിൽക്കേ കടലായ കടലെല്ലാം വറ്റിവരളാൻ തുടങ്ങി.

പിന്നെ കണ്ണെത്താവുന്ന കടൽദൂരം മുഴുവൻ മണൽത്തെയ്യങ്ങൾ ഉറഞ്ഞാടി. മരുഭൂമിയായി മാറുന്നത് ഉരുകിത്തീരുന്നതിനുമുമ്പ് നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ അയാൾക്ക്..

Tags:    
News Summary - short story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT