ഇത് ആശുപത്രി

ഇത് ആശുപത്രി

ഇവിടെ മരണമൊരു

നിലവിളിയായ്

കടന്നു പോവുന്നു.

ഒരു പിണം

അനാഥമായ്

ശവവണ്ടി തേടുന്നു.

വെളുത്ത കോട്ടിൽ

പ്രാണസ്പന്ദിനികളുമായ്

ഒരു പട നടന്നു നീങ്ങുന്നു.

ചോര കറുത്ത്

നിലത്തുറയുന്ന രൂപം

മരണത്തിന്

മുഖാമുഖം വിങ്ങുന്നു.

ഇത് ആശുപത്രി

മരണം വിൽക്കുന്ന

വിശുദ്ധ സ്ഥാപനം.

ഇതാശുപത്രി

പ്രേതം പിറക്കുന്ന

മഹാ സ്ഥാപനം

Tags:    
News Summary - Poetry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT