കവിത; വൃഷ്ടി

ഗഗനത്തിൻവിശാലതയിൽ നിന്നും

ഇറ്റിറ്റ് വീഴുന്ന ആശിർവാദമാവാം

നിഷ്കളങ്കമായചിരിയോ ആനന്ദമോ

പ്രണയം വിടരുന്നതോമാവാം

കാത്തിരിപ്പിൽ കുതിച്ചെത്തുന്ന

തെളിനീരാവാം

ചെടികൾക്കും പൂക്കൾക്കും

മയിലിനും നൃത്തത്തിനായ്

പെയ്യുന്ന മർമരമാകാം

വേരിന് ഒഴുകാനുള്ള പുഴയാവാം

കരയിലേക്കെത്താൻ കൊതിക്കുന്ന പുഴയുടെ തുഴയാവാം

അറിയാതെ വീഴുന്ന കണ്ണീരിന്‌

മറയാവാം

ഇരുകാലികൾ നുറുക്കിയ

ഭൂമിയെ തഴുകുന്നതാവാം

Tags:    
News Summary - poem- arts club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT