കവിത; കലക്കെന്ത് ജാതി

തൊലിപ്പുറത്തെ

നിറത്തിലല്ല

മേനി നടിക്കുന്ന

പ്രതാപത്തിലുമല്ല

ആൺ പെണ്ണെന്ന

വൈജാത്യത്തിലുമല്ല

ഉദിക്കട്ടെ നിലാവുള്ളിൽ

ഉയിർക്കട്ടെ മനുഷ്യനെന്ന,

ഉത്തമാനുഭവം

കലക്കെന്തു ജാതി?

കറുപ്പിനെന്ത് കുഴപ്പം

കാണുന്ന കണ്ണുകൾക്കല്ലാതെ?

Tags:    
News Summary - Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT