ലതിക അങ്ങേപ്പാട്ട്

പെണ്ണെഴുത്ത്

പെണ്ണെഴുത്തെന്നാൽ

പെണ്ണിെൻറ എഴുത്ത് എന്നല്ല

വേവുന്ന കറികളും തുളുമ്പുന്ന പാത്രവും

കടം കൊടുത്ത സമയത്തിെൻറ

ബാക്കിപത്രമാണ്പെണ്ണെഴുത്ത്

പെണ്ണെഴുത്തെന്നാൽ

പെണ്ണിെൻറ എഴുത്ത് എന്നല്ല

വേവുന്ന കറികളും തുളുമ്പുന്ന പാത്രവും

കടം കൊടുത്ത സമയത്തിെൻറ

ബാക്കിപത്രമാണ്

പെണ്ണെഴുത്തെന്നാൽ

വിശപ്പാറ്റിയ പൈതങ്ങളുടെ എച്ചിലുകളാണ്

പെണ്ണെഴുത്തെന്നാൽ

സിങ്കിലെ പാത്രങ്ങളും കുട്ടയിലെ

അലക്കു തുണികളും

അനുവദിച്ചുനൽകിയ നിമിഷങ്ങളാണ്

പെണ്ണെഴുത്തെന്നാൽ വൃദ്ധയുടെ കുഴമ്പും

കുഞ്ഞിൻ ചുണ്ടിലെ അമ്മിഞ്ഞയും

അന്തിയിൽ മോന്തിയ കള്ളും

വിയർപ്പും ചവർക്കുന്ന മണവുമാണ്.

ഇനി

പെണ്ണ് എന്ത് എഴുതണം എന്നാൽ

സ്വപ്‌നങ്ങൾ പാടില്ല, അതിൽ

അപരെൻറ രൂപമുണ്ട്

പ്രണയവും പാടില്ല, അതിൽ സദാചാര

ധ്വംസനമുണ്ട്

കാമവും രതിയും എന്നോ നിഷിദ്ധം

അവ ചേർന്നാൽ അവളുടെ പേര്

മറ്റെന്തോ ആകും

എഴുത്ത് ഇടതോ വലതോ ആകരുത്

രാഷ്ട്രീയം പെണ്ണിെൻറ ബുദ്ധിക്കുമപ്പുറം

പെണ്ണെഴുതുമ്പോൾ ഓരോ വരിയിലും

‘അവരെന്തു കരുതും’

എന്ന സമസ്യയുടെ ഉത്തരം കാണണം

ഈ ‘അവരിൽ’ നീയും ഞാനും

വീട്ടിലെ റോഡ്‌വീലറുമുണ്ട്.

എഴുത്തിൽ സത്യങ്ങൾ വേണ്ട, ഹൃദയം

തൊട്ട ചിത്രങ്ങൾ വേണ്ട

മഞ്ഞ പൂക്കളിൽ ചോരപ്പൊട്ടുകൾ പാകിയ

കരാള ഹസ്തങ്ങളുടെ കഥനങ്ങളും വേണ്ട

വേണ്ടതിത് മാത്രം

പുഴകളും പൂക്കളും ശലഭവും ഭൂമിയും

പ്രതികാര ദാഹിയാം അക്ഷര കുഞ്ഞുങ്ങൾ

മരിച്ചു വീഴുന്നു, അനർത്ഥമായ്‌

പിറക്കാതിരിക്കാനായ്

പെണ്ണെഴുത്തെന്നാൽ

വിശപ്പാറ്റിയ പൈതങ്ങളുടെ എച്ചിലുകളാണ്

പെണ്ണെഴുത്തെന്നാൽ

സിങ്കിലെ പാത്രങ്ങളും കുട്ടയിലെ

അലക്കു തുണികളും

അനുവദിച്ചുനൽകിയ നിമിഷങ്ങളാണ്

പെണ്ണെഴുത്തെന്നാൽ വൃദ്ധയുടെ കുഴമ്പും

കുഞ്ഞിൻ ചുണ്ടിലെ അമ്മിഞ്ഞയും

അന്തിയിൽ മോന്തിയ കള്ളും

വിയർപ്പും ചവർക്കുന്ന മണവുമാണ്.

ഇനി

പെണ്ണ് എന്ത് എഴുതണം എന്നാൽ

സ്വപ്‌നങ്ങൾ പാടില്ല, അതിൽ

അപരെൻറ രൂപമുണ്ട്

പ്രണയവും പാടില്ല, അതിൽ സദാചാര

ധ്വംസനമുണ്ട്

കാമവും രതിയും എന്നോ നിഷിദ്ധം

അവ ചേർന്നാൽ അവളുടെ പേര്

മറ്റെന്തോ ആകും

എഴുത്ത് ഇടതോ വലതോ ആകരുത്

രാഷ്ട്രീയം പെണ്ണിെൻറ ബുദ്ധിക്കുമപ്പുറം

പെണ്ണെഴുതുമ്പോൾ ഓരോ വരിയിലും

‘അവരെന്തു കരുതും’

എന്ന സമസ്യയുടെ ഉത്തരം കാണണം

ഈ ‘അവരിൽ’ നീയും ഞാനും

വീട്ടിലെ റോഡ്‌വീലറുമുണ്ട്.

എഴുത്തിൽ സത്യങ്ങൾ വേണ്ട, ഹൃദയം

തൊട്ട ചിത്രങ്ങൾ വേണ്ട

മഞ്ഞ പൂക്കളിൽ ചോരപ്പൊട്ടുകൾ പാകിയ

കരാള ഹസ്തങ്ങളുടെ കഥനങ്ങളും വേണ്ട

വേണ്ടതിത് മാത്രം

പുഴകളും പൂക്കളും ശലഭവും ഭൂമിയും

പ്രതികാര ദാഹിയാം അക്ഷര കുഞ്ഞുങ്ങൾ

മരിച്ചു വീഴുന്നു, അനർത്ഥമായ്‌

പിറക്കാതിരിക്കാനായ്

Tags:    
News Summary - Girl writing- poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT