തിരക്ക്

ഓരോ മിനിറ്റിനും വിലയുള്ള വലിയ ബിസിനസുകാരനായിരുന്നു അയാൾ. വീട്ടിലും ഓഫിസിലും അയാളെ കാണാനെത്തുന്നവരുടെ തിരക്കായിരുന്നു എപ്പോഴും. ഇന്നിപ്പോൾ വീടിന്‍റെ സ്വീകരണ മുറിയിൽ കിടത്തിയ അയാളെ ഒരു നോക്ക് കണ്ട് മടങ്ങാനുള്ള തിരക്കായിരുന്നു എല്ലാവർക്കും

Tags:    
News Summary - Thirakku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT