മനു
കൊട്ടിയം: ബലാത്സംഗ കേസിൽ തിരുവനന്തപുരം കഴക്കൂട്ടം പോത്തൻകോട് ചെങ്കോട്ടുകോണം തുണ്ടത്തിൽ മടവൂർപാറ ക്ഷേത്രത്തിന് സമീപം പ്ലാവിള വീട്ടിൽ എസ്. മനു (25) പിടിയിലായി.
പെൺകുട്ടിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി. തുടർന്ന് അടുപ്പത്തിലായ ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി ചികിത്സ തേടിയ ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പോത്തൻകോട് നിന്ന് പിടികൂടിയത്.
കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ജി. നായർ, ഷിഹാസ്, പി.കെ. അഷ്ടമൻ, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ അനീഷ്, പ്രശാന്ത്, ഷൈൻ, ബുഷ്റാ മോൾ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.