അഅ്സംഖാനെയും മകനെയും രണ്ട് ജയിലുകളിലാക്കി

രാംപുർ/ഹർദോയി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ശിക്ഷിക്കപ്പെട്ട സമാജ്‍വാദി പാർട്ടി നേതാവ് അഅ്സം ഖാനെയും മകൻ അബ്ദുല്ല അഅ്സമിനെയും രണ്ടു ജയിലുകളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാംപുർ കോടതിയാണ് അഅ്സം ഖാൻ, ഭാര്യ തസീൻ ഫാത്തിമ, മകൻ അബ്ദുല്ല അഅ്സം എന്നിവരെ ഏഴു വർഷം ശിക്ഷിച്ചത്. അഅ്സം ഖാനെ സിതാപുർ ജയിലിലേക്കും മകനെ ഹർദോയിലേക്കുമാണ് മാറ്റിയത്. എന്തും സംഭവിക്കാമെന്നും താനും മകനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടേക്കാമെന്നും അഅ്സം ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

News Summary - Azam Khan and his son were put in two jails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.