പരീക്ഷാതീയതി
കോട്ടയം: എട്ടാം സെമസ്റ്റര്‍ ഐ.എം.സിഎ (2018,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് മെഴ്സി ചാന്‍സ് പരീക്ഷകള്‍ ഒക്ടോബര്‍ 15 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
ഒന്നുമുതല്‍ നാലുവരെ സെമസ്റ്ററുകള്‍ എം.എ, എം.എസ്സി, എം.കോം, (2004 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ റഗുലര്‍) (2004 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന് അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ് ജനുവരി 2025) പരീക്ഷകള്‍ ഒക്ടോബര്‍ 22 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ്) (2022 അഡ്മിഷന് റഗുലര്‍. 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഡബിള്‍ ഡിഗ്രി ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ്) (2017 അഡ്മിഷന് സപ്ലിമെന്ററി, 2016 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2014 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനക്കും ഒക്ടോബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്) എം.എ എക്കണോമിക്സ് (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റി അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനക്കും ഒക്ടോബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്) എം.എസ്സി ഡാറ്റ അനലിറ്റിക്സ്, എം.എസ്സി മാത്തമാറ്റിക്സ്, എം.എസ്സി കെമിസ്ട്രി (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റി അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഒക്ടോബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്) എം.എസ്സി ജിയോളജി, ബയോ കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി (2024 അഡ്മിഷൻ റഗുലര്‍, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഒക്ടോബര്‍ 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.