ട്രാൻസ്ഫോർമേറ്റീവ് പവർ ഓഫ് എ.ഐ ഇൻ എജുക്കേഷൻ സെഷനിൽ ഡോ.അജിത് അബ്രഹാം സംസാരിക്കുന്നു

എ.ഐയിൽ അനന്ത സാധ്യതകൾ -ഡോ. അജിത് എബ്രഹാം

നിർമിത ബുദ്ധിയിലെ സാധ്യതകളും പഠന സാധ്യതകളും പകർന്നുനൽകി സായി യൂനിവേഴ്സിറ്റി വൈസ് ചാൻസലറും എ.ഐ വിദഗ്ധനുമായ ഡോ. അജിത് എബ്രഹാം. ‘ട്രാൻസ്ഫർമേറ്റിവ് പവർ ഓഫ് എ.ഐ ഇൻ എജുക്കേഷൻ’ എന്ന വിഷയത്തിലാണ് അദ്ദേഹം സെഷൻ നയിച്ചത്. നിലവിൽ എല്ലാ മേഖലകളിലും എ.ഐയുടെ ഉപയോഗം കാര്യങ്ങൾ എളുപ്പമാക്കുന്നു. ചെറിയ ക്ലാസ് മുതൽ ഉന്നതപഠനരംഗത്തുവരെ സാധ്യതകളുണ്ട്. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളോടൊപ്പം വളരാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് എ.ഐ മേഖലയും തെരഞ്ഞെടുക്കാം. നിർമിത ബുദ്ധി ഉപയോഗിക്കുമ്പോൾ യുക്തിപരവും ധാർമികവും മൂല്യാധിഷ്ഠിതവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Infinite possibilities in AI - Dr. Ajit Abraham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.