സെൻസെക്സ് 75,000ത്തിന് താഴെ

  • തകർച്ചയിൽനിന്ന് കരകയറാനാകാതെ ഓഹരി വിപണി. തിങ്കളാഴ്ച ഒരു ശതമാനത്തിലേറെ ഇടിഞ്ഞ സെൻസെക്സ് 75,000 പോയന്റിന് താഴെയെത്തി.
  • വ്യാപാരത്തിനിടയിൽ 923 പോയന്റ് വരെ ഇടിഞ്ഞ സെൻസെക്സ് അവസാനത്തിൽ നഷ്ടം 856ൽ എത്തിച്ചു.
  • തുടർച്ചയായി അഞ്ചാം ദിവസവമാണ് സൂചിക ഇടിയുന്നത്. അഞ്ചു ദിവസത്തിൽ സെൻസെക്സ് 1542 പോയന്റും നിഫ്റ്റ് 406 പോയന്റും നഷ്ടമാക്കി.
  • എച്ച്.സി.എൽ, സൊമാറ്റോ, ടി.സി.എസ്, ഇൻഫോസിസ്,ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എൻ.ടി.പി.സി തുടങ്ങിയവക്ക് കാര്യമായ നഷ്ടമുണ്ടായി.
  • മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, നെസ്ലെ, ഐ.ടി.സി തുടങ്ങിയവ നേട്ടമുണ്ടാക്കി.
  • -വിദേശ ഫണ്ടുകളുടെ പിന്മാറ്റമാണ് വിപണിയെ പ്രധാനമായും ദുർബലമാക്കുന്നത്. ഈ മാസം ഇതുവരെ വിദേശ നിക്ഷേപകർ 23,710 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.

Tags:    
News Summary - sensex below 75000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT