??????? ?????? ??????? ??????????????? ?????????? ???????? ???

ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിെൻറ തേരോട്ടം

മലപ്പുറം: സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വീണ്ടും മലപ്പുറത്തിെൻറ തേരോട്ടം. കോട്ടപ്പടി മൈതാനത്ത് തിരുവനന്തപുരത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ആതി ഥേയർ കിരീടം നിലനിർത്തിയത്. പത്താംമിനിറ്റിൽ പി. ജിഷ്ണുവിലൂടെ തുടങ്ങിയ മലപ്പുറം ആദ്യപകുതിയിൽത്തന്നെ മുന്നിലുണ്ടായിരുന്നു.

രണ്ടാം പകുതി തുടങ്ങി 43ാം മിനിറ്റിൽ അനസ് ലീഡുയർത്തി. മലപ്പുറം വിജയത്തോടടുക്കവെ 65ാം മിനിറ്റിൽ തിരുവനന്തപുരം രാഹുൽരാജിലൂടെ തിരിച്ചടിച്ചു. സമനില പിടിക്കാനുള്ള രണ്ട് സുവർണാവസരങ്ങൾ പാഴായതോടെ കിരീടം നിശ്ചിതസമയത്തുതന്നെ മലപ്പുറത്തിന് സ്വന്തം.

ലൂസേഴ്സ് ഫൈനലിൽ എറണാകുളത്തെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് കോഴിക്കോട് മൂന്നാം സ്ഥാനക്കാരായി. എട്ടുഗോൾ നേടിയ തിരുവനന്തപുരത്തിെൻറ രാഹുൽരാജാണ് ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോറർ.

Tags:    
News Summary - state junior football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.