റോബിൻ വാൻ പേഴ്സി വിരമിക്കുന്നു

ആംസ്റ്റർഡാം: നെതർലൻഡ്സിെൻറ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റോബിൻ വാ ൻ പേഴ്സി കളി മതിയാക്കുന്നു. ദേശീയ ടീമിൽനിന്നും നേരത്തെ തന്നെ വിരമിച്ച താരം ഡച്ച് ഫുട്ബാൾ ക്ലബ് ഫെയ്നൂർദിനു വേണ്ടി ഇൗ സീസൺ പൂർത്തിയാക്കിയതിനു ശേഷമാണ് ബൂട്ടഴിക്കുന്ന കാര്യം അറിയിച്ചത്.

നെതർലൻഡ്സിനായി നൂറിലധികം മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ താരം 50 ഗോളുകളും നേടിയിട്ടുണ്ട്. 2001-04വരെ ഫെയ്നൂർദിനായി ബൂട്ടണിഞ്ഞ താരം പിന്നീട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സനലിലെത്തി. നീണ്ട എട്ടു വർഷത്തോളം ഗണ്ണേഴ്സിനൊപ്പമായിരുന്നു. 2012 മുതൽ 2015വരെ മാഞ്ചസ്റ്റർ യുനൈറ്റഡിലായിരുന്നു.
Tags:    
News Summary - robin van persie retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT