പി.എസ്.ജിക്ക് ജയം;  മോണകോക്ക് സമനില

പാരിസ്: നാൻെൻറസിനെ തോൽപിച്ച് ഫ്രഞ്ച് ഗ്ലാമർ ക്ലബ് പി.എസ്.ജി വിജയക്കുതിപ്പ് തുടർന്നപ്പോൾ മോണകോക്ക് അപ്രതീക്ഷിത സമനില. അമിനസാണ് നിലവിലെ ചാമ്പ്യന്മാരായ മോണകോയെ സമനിലയിൽ തളച്ചത്. ഇതോടെ ലീഗ് ഒന്നിൽ ഇരുവരുടെയും പോയൻറ് വ്യതാസം ആറായി വർധിച്ചു. ക്ലൗഡിയോ റെനയേരി പരിശീലിപ്പിക്കുന്ന നാൻെൻറസിനെ 4-1നാണ് പി.എസ്.ജി തകർത്തത്. എഡിസൺ കവാനി (38, 79), എയ്ഞ്ചൽ ഡി മരിയ (42), യാവിയർ പസ്റ്റോറെ (65) എന്നിവരാണ് പി.എസ്.ജിയുടെ ഗോൾ നേടിയത്. അതേസമയം, അമിനസ് 1-1നാണ് നിലവിലെ ചാമ്പ്യന്മാരായ മോണകോയെ സമനിലയിൽ തളച്ചത്. 

Tags:    
News Summary - psg- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.