ക്ലബുകൾക്ക് ഇനി കളിച്ചൂട്

ലണ്ടൻ: ഇടവേളക്കു ശേഷം യൂറോപ്പിൽ വീണ്ടും ക്ലബ് ഫുട്ബാളിെൻറ പോരാട്ടച്ചൂട്. മാഞ്ച സ്റ്റർ സിറ്റിയെ 3-1ന് തരിപ്പണമാക്കി ലിവർപൂൾ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചതി നു പിന്നാലെയായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗ് യൂറോകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പിരിഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയുമായി എട്ട് പോയൻറിെൻറ വ്യത്യാസത്തിലാണ് ലിവർപൂളിെൻറ കുതിപ്പ്.

ശനിയാഴ്ച രാത്രിയിൽ ക്രിസ്റ്റൽ പാലസിനെതിരെയാണ് േക്ലാപ്പിെൻറ കുട്ടികളുടെ പോരാട്ടം. മുൻനിരയിലുള്ള മാഞ്ചസ്റ്റർ സിറ്റി-ചെൽസി മത്സരമാണ് ശ്രദ്ധേയ അങ്കം.

12 കളി കഴിഞ്ഞ സ്പെയിനിൽ ബാഴ്സലോണയും റയൽ മഡ്രിഡും ഒപ്പത്തിനൊപ്പമാണ്. ഒരു പോയൻറ് വ്യത്യാസത്തിൽ മറ്റ് രണ്ട് ടീമുകൾ കൂടി അവർക്ക് വെല്ലുവിളിയായുണ്ട്.

Tags:    
News Summary - playing time for europian football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.