ഇന്ത്യൻ മത്സരങ്ങളുടെ ടിക്കറ്റ് ഉടൻ തീരും –സെപ്പി

ന്യൂഡൽഹി: അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് ചരിത്രത്തിലാദ്യമായി പന്തുതട്ടാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങളുടെ മത്സരങ്ങൾ കാണാൻ ആളുകൾ മത്സരിക്കുന്നുവെന്ന് ടൂർണമെൻറ് ഡയറക്ടർ യാവിയർ സെപ്പി. ഇന്ത്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഉടൻ തന്നെ പൂർണമായും വിറ്റഴിയുമെന്നും സെപ്പി വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ഗ്രൂപ്പുതല മത്സരങ്ങളെല്ലാം.  ഗ്രൂപ് എയിലാണ് ഇന്ത്യ. ഇന്ത്യക്കു പുറമെ ശക്തരായ കൊളംബിയ, ഘാന, അമേരിക്ക എന്നിവരാണ് ഇൗ ഗ്രൂപ്പിലുള്ളത്. 

നേരത്തെ േപ്രാജക്ട് ഡയറക്ടർ ജോയ് ഭട്ടാചാര്യയും ഡൽഹിക്ക് പുറമെയുള്ള വേദികളിൽ ടിക്കറ്റ് വിൽപന കുറവിൽ ആശങ്കയറിയിച്ചിരുന്നു. ഗോവയിലും വിൽപന മന്ദഗതിയിലായിരുന്നു.

Tags:    
News Summary - No more Ticket to Indian Compatition - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.