????????? ?????????

ഇഷ്ഫാഖിനെതിരെ മൈക്കൽ ചോപ്ര; നടപടിയുമായി ബ്ലാസ്റ്റേഴ്സ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹ്മദിനെതിരെ മുൻ താരം മൈക്കൽ ച ോപ്ര. ടീമിലേക്ക് താരങ്ങളെ എത്തിക്കാൻ ഇഷ്ഫാഖ് കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ട്വിറ്റർ അ ക്കൗണ്ടിലൂടെ ഇംഗ്ലീഷ് താരം ആരോപിച്ചത്. സംഭവത്തിൽ ഇടപെട്ട ബ്ലാസ്റ്റേഴ്സ് മാനേജ ്മെൻറ് ഇഷ്ഫാഖ് അഹ്മദിന് പിന്തുണ അറിയിച്ചു. മൈക്കൽ ചോപ്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചു.

‘കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനെപറ്റി എന്താണ് പറയാനുള്ളത് ഇഷ്ഫാഖ് അഹ്മദ്? നിങ്ങളുടെ ക്ലബിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ’ എന്നായിരുന്നു ചോപ്ര ട്വിറ്ററിൽ കുറിച്ചത്.
പിന്നാലെ ചോപ്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെ തന്നെ അറിയിക്കുകയായിരുന്നു.

ഒരുകളിക്കാരൻ എന്ന നിലയിലും പരിശീലകസംഘത്തിലെ അംഗം എന്ന നിലയിലും ഇഷ്ഫാഖിെൻറ സംഭാവനകളെ ക്ലബ് വിലമതിക്കുന്നുവെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് പ്രതികരണം.

Tags:    
News Summary - michel chopra complaints against ishfaq -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.