മാഴ്സലോ ലിപ്പിയെ തിരിച്ചുവിളിച്ച് ചൈന

ഷാങ്ഹായ്: ഏഷ്യൻ കപ്പ് ഫുട്ബാളിൽ തോറ്റു പുറത്തായതിനു പിന്നാലെ പരിശീലക സ്ഥാനമ ൊഴിഞ്ഞ മാഴ്സലോ ലിപ്പിയെ തിരിച്ചുവിളിച്ച് ചൈന ഫുട്ബാൾ അസോസിയേഷൻ. ലിപ്പിക്ക് പിന്നാലെയെത്തിയ ഫാബിയോ കന്നവാരോ നിറംമങ്ങിയതോടെയാണ് പഴയ കോച്ചിനെ തിരിച്ചെത ്തിച്ചത്.

ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇറാനോട് 3-0ത്തിന് തോറ്റ് ചൈന പുറത്തായതോടെയായിരുന്നു ലിപ്പിയുടെ രാജി. ഇറ്റലിക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ലിപ്പിക്ക് ഇനി 2022 ഖത്തർ ലോകകപ്പിന് ടീമിനെ ഒരുക്കുകയെന്നതാവും ജോലി.

ചൈനീസ് സൂപ്പർ ലീഗിൽ ഗ്വാങ്ഷു എവർഗ്രാൻഡിെൻറ കോച്ചായിരുന്ന കന്നവാരോ ദേശീയ ടീമിെൻറ ചുമതലയേറ്റെടുത്തതിനു പിന്നാലെ കളിച്ച രണ്ടു മത്സരത്തിലും തോറ്റിരുന്നു. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ടീമുകളോട് തോറ്റതോടെയാണ് ചൈനീസ് ഫുട്ബാൾ ഫെഡറേഷൻ വമ്പൻ അഴിച്ചുപണിക്ക് മുതിർന്നത്.
Tags:    
News Summary - marcello lippi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.