ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരിച്ചുവിളിച്ച് കോച്ച്

ഒയ്റാസ്(പോർചുഗൽ): യുവേഫ നാഷൻസ് ലീഗ് സെമിഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡ ിനെ നേരിടാനൊരുങ്ങുന്ന പോർചുഗീസ് ടീമിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തി കോച്ച് ഫെർണാഡോ സാേൻറാസ്.

ജൂൺ അഞ്ചിന് പോർേട്ടായിലാണ് ആവേശകരമായ സെമിഫൈനൽ മത്സരം. ഗ്രൂപ് മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയായിരുന്നു പറങ്കിപ്പടയുടെ മുന്നേറ്റം. രണ്ടാം സെമിയിൽ ഇംഗ്ലണ്ട് നെതർലൻഡ്സിനെ നേരിടും.

അതേസമയം, സീനിയർ താരങ്ങളായ ആൻഡ്രിയൻ സിൽവ, നാനി, റിക്കാർഡോ ക്വാറസ്മ എന്നിവരെ കോച്ച് ടീമിലേക്ക് പരിഗണിച്ചില്ല. ബെൻഫിക്കയുടെ യുവതാരം ജാവോ ഫെലിക്സിനെ ടീമിലുൾപ്പെടുത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.
Tags:    
News Summary - cristiano ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.