വെൽഡൺ ചെൽസി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തുടർച്ചയായ അഞ്ചാം ജയം. ടാമി എബ്രഹാമിെൻറ യും ക്രിസ്റ്റ്യൻ പുലിസിച്ചിെൻറയും ഗോൾമികവിൽ ഫ്രാങ്ക് ലാംപാർഡ് പരിശീലിപ്പിക്കുന്ന മുൻ ചാമ്പ്യന്മാർ വാറ്റ്ഫോഡിനെ 2-1ന് മറികടന്നു. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽതന്നെ വലകുലുക്കി ഇംഗ്ലീഷ് സ്ട്രൈക്കർ ടാമി എബ്രഹാം സീസണിലെ ലീഗ് ഗോൾനേട്ടം ഒമ്പതാക്കി ഉയർത്തി.

രണ്ടാം പകുതിയിലായിരുന്നു പുലിസിച്ചിെൻറ (55) ഗോൾ. ഞായറാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച് ലെസ്റ്റർ സിറ്റി മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കാഗ്ലർ സോയുൻകുവും (57) ജാമി വാഡിയുമാണ് (88) ലെസ്റ്ററിന് മുന്ന് പോയൻറ് നേടിക്കൊടുത്തത്.


Tags:    
News Summary - chelsea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.