??? ?????????????? ??????????? ?????? (???)

ലോകകപ്പിെൻറ ഇതിഹാസമാണ് നിങ്ങൾ; യുവിയുടെ പരിഭവം തീർത്ത് ശാസ്ത്രി

ന്യൂഡൽഹി: 2011ലെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിെൻറ ഒമ്പതാം വാർഷികമായിരുന്നു വ്യാഴാഴ്ച. ടീമിനെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കണ്ട് പരിഭവിച്ച യുവരാജ് സിങ്ങിനെ ഇതിഹാസമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.

അത് 1983ലെ ഞങ്ങളുടെ നേട്ടം പോലെ ജീവിതത്തിൽ എന്നെന്നും മനസ്സിൽ താലോലിക്കാവുന്ന ഒന്നാണെന്ന് പോസ്റ്റിട്ട ശാസ്ത്രി സചിൻ ടെണ്ടുൽക്കറിനെയും വിരാട് കോഹ്ലിയെയും മാത്രമാണ് ടാഗ് ചെയ്തത്. ഇത് അത്ര രസിക്കാത്ത ടൂർണമെൻറിലെ താരം കൂടിയായ യുവരാജ് ശാസ്ത്രിയെ സീനിയർ എന്ന് അഭിസംബോധന ചെയ്യുകയും തന്നെയും നായകൻ എം.എസ്. ധോണിയെയും ടാഗ് ചെയ്യാമായിരുന്നുവെന്ന് ഓർമിപ്പിച്ചു. എന്നാല്‍ ലോകകപ്പ് നേട്ടത്തിെൻറ കാര്യത്തില്‍ താങ്കള്‍ ജൂനിയര്‍ അല്ലെന്നും താങ്കളും ഇതിഹാസമാണെന്നുമായിരുന്നു ശാസ്ത്രിയുടെ മറുപടി.

Tags:    
News Summary - yuvraj singh ravi shastri-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.