ശ്രീലങ്കക്കെതിരെ കിവീസ് പൊരുതുന്നു

ഗാലെ: വിക്കറ്റ് കീപ്പർ ബി.ജെ. വാട്ലിങ് (63 നോട്ടൗട്ട്) പൊരുതി നേടിയ അർധസെഞ്ച്വറിയു ടെ ബലത്തിൽ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് 177 റൺസിന് മുന്നിലെത്തി. 18 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കിവീസ് മൂന്നാം ദിനം കളിയവസാനിപ്പിക്കുേമ്പാൾ ഏഴിന് 195 റൺസെന്ന നിലയിലാണ്.

വാട്ലിങ്ങിനോടൊപ്പം വാലറ്റക്കാരൻ വില്യം സോമർവില്ലെയാണ് (5) ക്രീസിൽ. ഒാപണർ ടോം ലഥാം (45), ഹെൻറി നികോൾസ് (26), ടീം സൗത്തി (23) എന്നിവരാണ് ലങ്കയുടെ സ്പിൻ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിന്നത്.
Tags:    
News Summary - sri lanka vs new zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.