പരമ്പര തൂത്തുവാരി ലങ്ക

കൊളംബോ: മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ 122 റൺസിെൻറ കൂറ്റൻ ജയവുമായി ശ്രീലങ ്ക ഏകദിന പരമ്പര തൂത്തുവാരി. ആദ്യം ബാറ്റുചെയ്ത ലങ്ക എയ്ഞ്ചലോ മാത്യൂസ് (87), കുശാൽ മെ ൻഡിസ് (54), ദിമുത് കരുണരത്ന (46), കുശാൽ പെരേര (46) എന്നിവരുടെ മികവിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുത്തു.

ബംഗ്ലാദേശിെൻറ മറുപടി 36 ഒാവറിൽ 172 റൺസിന് അവസാനിച്ചു. ബംഗ്ലാ നിരയിൽ സൗമ്യ സർക്കാറും (69) വാലറ്റക്കാരൻ തജിയുൽ ഇസ്ലാമും (38 നോട്ടൗട്ട്) മാത്രമാണ് പൊരുതിയത്. അനാമുൽ ഹഖും (14) മുഷ്ഫിഖുർ റഹീം (14) മാത്രമാണ് ശേഷിക്കുന്നവരിൽ രണ്ടക്കം കടന്നത്. ലങ്കക്കായി ദസുൻ ഷനാക മൂന്നും കസുൻ രജിത, ലഹിരു കുമാര എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Sri Lanka sweeps series vs bangladesh -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.