പിച്ചിൽ പുല്ലുണ്ടാകും;  പേസർമാർക്ക് തുണയാകും

അഡ്ലെയ്ഡ്: ഇന്ത്യ-ആസ്ട്രേലിയ ആദ്യ ടെസ്റ്റിന് വേദിയാവുന്ന അഡ്ലെയ്ഡ് ഒാവലിലെ പിച്ച് പേസർമാരെ തുണക്കും. ഡേ-നൈറ്റ് മത്സരങ്ങൾക്ക് വേദിയായിരുന്ന ഇവിടെ, കൂടുതൽ മാറ്റമൊന്നു പിച്ചിൽ വരുത്തിയിട്ടില്ലെന്ന് ക്യുറേറ്റർ െഡബിൻ ഹോഗ് പറഞ്ഞു. ‘‘കാര്യമായ മാറ്റങ്ങെളാന്നും വരുത്തിയിട്ടില്ല. പിങ്ക് ബാളിനും ചുവപ്പ് ബാളിനും ഒരേ ഒരുക്കങ്ങളാണ് നടത്തിയത്. പിച്ചൽ കുറച്ച് പുല്ല് അധികമായുണ്ടാവും’’ -ക്യുറേറ്റർ പറഞ്ഞു.

ബൗളർമാരെ തുണച്ച അവസാന മൂന്ന് ഡേ-നൈറ്റ് മത്സരങ്ങളിൽ ആദ്യത്തേത് മൂന്നു ദിവസത്തിലും രണ്ടാം മത്സരം നാലു ദിവസത്തിലും അവസാനിച്ചിരുന്നു. അവസാന മത്സരം അഞ്ചാം ദിനം ആദ്യ സെഷനിലും അവസാനിച്ചു. ആറിനാണ് നാലു ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് തുടക്കമാവുന്നത്. ഒാസീസ് മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്.
Tags:    
News Summary - india vs australia 2018 -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT