ദ്രാവിഡിൻെറ പാത പിന്തുടർന്ന് മകനും; സെഞ്ച്വറിയോടെ ടീമിനെ ജയിപ്പിച്ചു

ബംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡിെൻറയും സുനിൽ ജോഷിയുടെയും മക്കൾക്ക് ഏകദിന സ്കൂൾ ക്രിക്കറ്റിൽ സെഞ്ച്വറി. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന അണ്ടർ 14 ബി.ടി.ആർ കപ്പ് ടൂർണമെൻറിൽ ഇരുവരുടെയും മക്കളായ സമിത് ദ്രാവിഡ്്, ആര്യൻ ജോഷി എന്നിവരാണ് സെഞ്ച്വറി നേടി താരങ്ങളായത്. സമിത് 150 റൺസ് നേടി പുറത്തായപ്പോൾ, ആര്യൻ 152 റൺസെടുത്തു. മല്യ അതിഥി ഇൻറർനാഷനൽ സ്കൂളിനായാണ് ഇരുവരും സെഞ്ച്വറി കുറിച്ചത്. രണ്ട് കൂറ്റൻ സെഞ്ച്വറിയിൽ വിവേകാനന്ദ സ്കൂളിനെ അതിഥി സ്കൂൾ 421 റൺസിന് തോൽപിച്ചു.
Tags:    
News Summary - Like Father Like Son: Samit Follows In Rahul Dravid's Footsteps, Scores Match-Winning Century-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.