ക്രിക്കറ്റ് സംപ്രേഷണം: 6000 കോടിയും കടന്ന് ലേലംവിളി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ അടുത്ത അഞ്ചു വർഷത്തെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ലേലം മുംബൈയിൽ പുരോഗമിക്കുന്നു. സ്റ്റാർ, സോണി, ജിയോ എന്നിവർ മത്സരിക്കുന്ന ലേലം രണ്ടുദിവസം പിന്നിടുേമ്പാൾ റെക്കോഡുകൾ തകർത്ത് 6032 കോടിയിൽ എത്തി. 

ബി.സി.സി.െഎയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്. ഇൗ മാസം 15 മുതൽ 2023 മാർച്ച് 31 വരെയുള്ള അഞ്ചു വർഷക്കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന 102 അന്താരാഷ്ട്ര മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനുള്ള ലേലമാണ് നടക്കുന്നത്. നിലവിലെ ലേലത്തുക അനുസരിച്ച് ഒാരോ മത്സരത്തിനും ബി.സി.സി.െഎക്ക് 59.14 കോടി രൂപ ലഭിക്കും. കഴിഞ്ഞ അഞ്ചു വർഷത്തെ സംപ്രേഷണാവകാശം 3851 കോടിരൂപക്കായിരുന്നു സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയിരുന്നത്. 

Tags:    
News Summary - Cricket telecast rights-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.