ചാണ്ഡിമലിന് സെഞ്ച്വറി; പാകിസ്താനെതിരെ ലങ്കക്ക് മികച്ച സ്കോർ 

അബൂദബി: ഇന്ത്യക്കെതിരായ തുടർ തോൽവികളുടെ ക്ഷീണം മാറ്റാൻ പാകിസ്താനെതിരെ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ശ്രീലങ്കക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ലങ്ക 419 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ രണ്ടാം ദിനം സ്റ്റംപെടുക്കുേമ്പാൾ വിക്കറ്റ് നഷ്ടമാകാതെ 64 റൺസെടുത്തിട്ടുണ്ട്.

ഷാൻ മസൂദ് (30), സാമി അസ്ലം (31) എന്നിവരാണ് ക്രീസിൽ. നാലിന് 227 എന്ന നിലയിൽ രണ്ടാ ദിനം ബാറ്റിങ് തുടങ്ങിയ ലങ്കയെ സെഞ്ച്വറി നേടിയ നായകൻ ദിനേഷ് ചാണ്ഡിമലും (155*) ഡിക്കവെല്ലയുമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. നേരത്തെ, ഒാപണർ കരുണരത്നെ 93 റൺസെടുത്ത് റണ്ണൗട്ടായിരുന്നു. ലങ്ക 500 കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വാലറ്റം തകർന്നതോടെ 419ൽ അവസാനിക്കുകയായിരുന്നു. അഞ്ചിന് 387 എന്ന നിലയിൽ നിന്നാണ് ടീം തകർന്നത്. പാകിസ്താനുവേണ്ടി മുഹമ്മദ് അബ്ബാസും യാസിർ ഷായും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Tags:    
News Summary - 1st Test: Dinesh Chandimal century helps Srlanka -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT