പാരിസ്: ഇന്ത്യൻ താരം പി.വി. സിന്ധു ഫ്രഞ്ച് ഒാപൺ ബാഡ്മിൻറണിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജപ്പാെൻറ സയാക സേട്ടായെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സിന്ധുവിെൻറ കുതിപ്പ്. സ്കോർ: 21-17, 21-16. ചൈനീസ് താരം ഹെ ബിൻജിയാവോയാണ് ക്വാർട്ടറിൽ സിന്ധുവിെൻറ എതിരാളി. ബി സായ് പ്രണീത് ടൂർണമെൻറിൽനിന്ന് പുറത്തായി. ഇന്തോനേഷ്യയുടെ ജോനാഥൻ ക്രൈസ്റ്റിനോട് 16-21, 14-21ന് തോറ്റാണ് പ്രണീത് പുറത്തായത്. അതേസമയം, ക്വാർട്ടർ പോരാട്ടത്തിൽ സൈന നെഹ്വാൾ തായ്വാൻ താരം തായ് സു യിങ്ങിനോട് തോറ്റു. സ്കോർ: 20-22, 11-21.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.