ടോക്യോ: ഇന്ത്യയുടെ മുന്‍നിര താരം കെ. ശ്രീകാന്ത് ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍.
സഹതാരമായ അജയ് ജയറാം ആദ്യ ഗെയിമിന് ശേഷം പരിക്ക് കാരണം പിന്മാറിയതാണ് ശ്രീകാന്തിന് സഹായകമായത്. 21-16ന് ശ്രീകാന്ത് ആദ്യ ഗെയിം സ്വന്തമാക്കിയിരുന്നു. ജര്‍മനിയുടെ മാര്‍ക് സിബ്ളറാണ് ക്വാര്‍ട്ടറില്‍ എട്ടാം സീഡായ ശ്രീകാന്തിന്‍െറ എതിരാളി. ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ് രണ്ടാം സീഡും ഡെന്മാര്‍ക്കിന്‍െറ താരവുമായ വിക്ടര്‍ ആക്സല്‍സണോട് പൊരുതിത്തോറ്റു. സ്കോര്‍: 16-21, 19-21.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.