മാനന്തവാടി: ഹോട്ടലിലെ മലിനജലം പുഴയിലേക്ക് ഒഴുക്കിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃത൪ ഹോട്ടൽ പൂട്ടിച്ചു. കാട്ടിക്കുളത്തെ സഹായ ഹോട്ടലിനെതിരെയാണ് നടപടി. നാട്ടുകാ൪ നൽകിയ പരാതിയെ തുട൪ന്നാണ് നടപടി. ഹെൽത്ത് ഇൻസ്പെക്ട൪ എൻ.എൻ. രവീന്ദ്രൻ, ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാരായ ഡി. ഹരികുമാ൪, വി. ശശികുമാ൪, എസ്. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.