പാലക്കാട്: ജില്ലയിൽ ജാഗ്രതാ സമിതി നടത്തിയ അദാലത്തിൽ 12 പരാതികൾ പരിഗണിച്ചതിൽ രണ്ടെണ്ണം തീ൪പ്പായി. പത്തെണ്ണം കക്ഷികൾ ഹാജാരാകാത്തതിനെ തുട൪ന്ന് മാറ്റി. കുടുംബപ്രശ്നങ്ങളും സ്വത്ത് ത൪ക്കവും സമിതിക്ക് മുന്നിലെത്തിയിരുന്നു. ഇത്തരം പ്രശ്നങ്ങൾ ച൪ച്ച ചെയ്ത് പരിഹരിക്കാൻ നി൪ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.