വാഷിങ്ടൺ: ലോകം മുഴുക്കെ ആദരിക്കപ്പെടുന്ന സിനിമ സംവിധായകൻ ജോർജ് എ. റൊമേരോ നിര്യാതനായി. 77 വയസ്സായിരുന്നു. ‘നൈറ്റ് ഒാഫ് ദി ലിവിങ് ഡെഡ്’ സിനിമകളുടെ സംവിധായകനെന്ന പേരിൽ ഏറെ ജനപ്രിയനായിരുന്ന റെേമരോ ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
1968ൽ ഒന്നര ലക്ഷം ഡോളർ ചെലവിലെടുത്ത സിനിമ വൻ വിജയമായതിനു പിറകെ പ്രേതം ഇതിവൃത്തമായി നിരവധി സിനിമകൾക്ക് തുടക്കമാവുകയും ചെയ്തു. പാവങ്ങൾക്കുമേൽ കുത്തക മുതലാളിത്തം അധീശത്വം ചെലുത്തുന്നതിെൻറയും ക്രമേണ അവരെ ഇല്ലാതാക്കുന്നതിെൻറയും കഥ പറയുന്നതായിരുന്നു ഇൗ പരമ്പരയിലെ സിനിമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.