'ക്ലിനിക്കൽ സ്ഥാപനങ്ങളിൽ നിലവിലെ ജീവനക്കാരെ സംരക്ഷിക്കണം'

തിരുവനന്തപുരം: 'കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബിൽ -2018' നിയമസഭയിൽ പാസാക്കിയ സാഹചര്യത്തിൽ പതിറ്റാണ്ടുകളായി ക്ലിനിക്കുകളിലും മെഡിക്കൽ ലാബുകളിലും ആശുപത്രികളിലും പണിയെടുത്തുവരുന്നവരെ സംരക്ഷിക്കണമെന്ന് നാഷനൽ ഹെൽത്ത് കൗൺസിൽ (എൻ.എച്ച്.സി) സംസ്ഥാന യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.സി. പീറ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. സാംകുഞ്ഞ്, വർക്കിങ് പ്രസിഡൻറ് ഗിരിജ പ്രസാദ്, ട്രഷറർ മാവേലിക്കര മധുസൂദനൻ, എസ്. അശോക് കുമാർ, ചിത്രാ സുനന്ദ്, ബിജുപോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.