നെൽവയൽ-തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ നിയമസഭ പാസാക്കിയതോടെ സംസ്ഥാനത്തെ നെൽകൃഷിയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളുയരുകയാണ്. നിയമമുണ്ടെങ്കിലും വയൽനികത്തൽ വ്യാപകമാണ്. നേരിയ ഇളവുപോലും സ്ഥിതി രൂക്ഷമാക്കുമെന്ന ആശങ്കക്കിടെ തലസ്ഥാന ജില്ലയുടെ പാടശേഖരങ്ങളെക്കുറിച്ച് ഒരന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.