(അഞ്ചൽ 'പുലി' വാർത്തയിൽ കൂട്ടിച്ചേർക്കണം)

എന്നാൽ, പുലിയെ കണ്ടെന്ന് പറയപ്പെടുന്ന കാര്യത്തിൽ ദുരൂഹതകളുണ്ടെന്നും സ്ഥലത്ത് പുലിയുടേതായ കാൽപ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അഞ്ചൽ റേഞ്ച് ഓഫിസർ ബി.ആർ. ജയൻ മാധ്യമത്തോട് പറഞ്ഞു. ജനങ്ങൾ കിംവദന്തികളിൽപ്പെട്ട് വലയുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.