തിരുവനന്തപുരം: മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗമായിരുന്ന അജയ് തറയിൽ എന്നിവർെക്കതിരായ വിജിലൻസ് അന്വേഷണം സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗം തീരുമാനിക്കും. വ്യാജരേഖകളുണ്ടാക്കി പണം തട്ടിയെന്ന ആരോപണത്തെക്കുറിച്ച് ദേവസ്വം വിജിലൻസ് അന്വേഷിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. ദേവസ്വം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലാകും അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.