ഇതിനിടെ ആശുപത്രിയിൽ കഴിഞ്ഞ രോഗികളെ ഉപരോധക്കാർ ഇറക്കിവിട്ടു. രാത്രി വൈകിയും പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ ആശുപത്രി ജീവനക്കാർ പൊലീസിെൻറ സഹായം തേടി. ശംഖുംമുഖം അസിസ്റ്റൻറ് കമീഷണർ ഷാനിഖാെൻറ നേതൃത്വത്തിൽ പൊലീസ് എത്തി ജീവനക്കാരെ രാത്രി ഒമ്പത് മണിയോടെ പുറത്തിറക്കി. തൂടർന്ന്, ഉപരോധക്കാർ ആശുപത്രി പൂട്ടി. സംഭവവുമായി ബന്ധപ്പെട്ട് ജമാഅത്തിെൻറ കീഴിലുള്ള ഹയർ സെക്കൻഡറി സ്‌കൂളിലേക്കും കല്യാണ മണ്ഡപത്തിലേക്കും ഉപരോധക്കാർ ഇരച്ചുകയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.