????????? ???? ?????????? ???????????????

525 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചു

തൃശൂർ: പുഴയ്ക്കൽ പാടത്ത് ഒളിപ്പിച്ച 525 ലിറ്റർ വാഷും വാറ്റാനുപയോഗിച്ച ഉപകരണങ്ങളും എക്സൈസ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു പരിശോധന. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ തൃശൂർ എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.എഫ് സുരേഷിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ശോഭാസിറ്റിയുടെ തെക്ക് ഭാഗത്തായി ആറ് വലിയ കന്നാസുകളിലായി പുല്ലുകൾക്കും ചാക്കുകളുമിട്ട് മൂടിയ നിലയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. അസി.എക്സൈസ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ, പ്രിവൻറിവ് ഓഫിസർമാരായ പി.ജി.ശിവശങ്കരൻ, എം. വിബിൻ, ജെയ്സൺ വി.ജോസ്, എം.എം. മനോജ്കുമാർ, സിവിൽ എക്സൈസ് ഓഫിസർ ടി.ആർ.സുനിൽ, ഡ്രൈവർ സുധീർ എന്നിവരും പങ്കെടുത്തു.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.