കണ്ണൂർ: കെ.എസ്.ഇ.ബി ബര്‍ണശ്ശേരി സെക്ഷന്‍ പരിധിയിലെ പടന്നപ്പാലം കവിത ടാക്കീസ് റോഡ് മുതല്‍ മുള്ളങ്കണ്ടി പാലം വരെയുള്ള ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . പെരളശ്ശേരി സെക്ഷന്‍ പരിധിയിലെ പെരളശ്ശേരി ഹൈസ്‌കൂള്‍ പരിസരം, പെരളശ്ശേരി പഞ്ചായത്ത്, പെരളശ്ശേരി കമാനം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ . ഏച്ചൂര്‍ സെക്ഷന്‍ പരിധിയിലെ വാരം കടവ്, തക്കാളിപ്പീടിക, ആയങ്കി, വാരം കനാല്‍, ചുടല, കടാങ്കോട്, കൂറുമ്പക്കാവ്, പൊലുപ്പില്‍ കാവ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . വളപട്ടണം സെക്ഷന്‍ പരിധിയിലെ രാമതെരു, പൊടിക്കുണ്ട്, പള്ളിക്കുളം, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ്, രാജാസ് സ്‌കൂള്‍, ഹാന്‍വീവ്, ചിറക്കല്‍ ചിറ, ആറാട്ട് വയല്‍, പുതിയതെരു മണ്ഡപം, കടലായി അമ്പലം, പുതിയതെരു ടൗണ്‍, ഹൈവേ ജങ്ഷന്‍, കാഞ്ഞിരത്തറ, ഓണപ്പറമ്പ്, നീരൊഴുക്കുംചാല്‍, പനങ്കാവ്, ശങ്കരന്‍കട, കുന്നുംകൈ, അരയമ്പേത്ത് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ . അഴീക്കോട് സെക്ഷന്‍ പരിധിയിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്, പൊയ്ത്തുംകടവ് മുതല്‍ കക്കം പാലം വരെയുള്ള ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ . വേങ്ങാട് സെക്ഷന്‍ പരിധിയിലെ ചാമ്പാട്, എവര്‍ഷൈന്‍, കുണ്ടോണിചാല്‍, ഹെല്‍ത്ത് സൻെറര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30വരെ . ചക്കരക്കല്ല് സെക്ഷന്‍ പരിധിയിലെ ബാവോട്, പരിയാരം ജങ്ഷന്‍, കുറ്റിവയല്‍, പാളയം, കട്ടപീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ച് വരെ . കൊളച്ചേരി സെക്ഷന്‍ പരിധിയിലെ പുല്ലൂപ്പിക്കടവ്, വള്ളുവന്‍കടവ്, പാറപ്രം, ചിങ്ങിനികണ്ടി, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്, വയപ്രംതെരു, മാലോട്ട്, കൊട്ടിച്ചാല്‍, കണ്ണാടിപ്പറമ്പ് അമ്പലം, ആറാംപീടിക, നെടുവാട്ട് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ . പഴയങ്ങാടി സെക്ഷന്‍ പരിധിയിലെ കുളപ്പുറം, വായനശാല, മദര്‍ഹോം പരിസരം, വിളയാങ്കോട് വ്യവസായ എസ്റ്റേറ്റ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ അഞ്ച് വരെയും കക്കാടപ്പുറം, മുട്ടം, വെള്ളച്ചാല്‍, ഏരിപ്രം ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെയും . കുഞ്ഞിമംഗലം സെക്ഷന്‍ പരിധിയിലെ കുതിരുമ്മല്‍ കളരി, തെരു, കുതിരുമ്മല്‍, ഏഴിമല റെയില്‍വേ സ്റ്റേഷന്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് മൂന്ന് വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.