കുമളി: കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തത്തിെൻറ എട്ടാം വാർഷികം ആരും ഒാർമിക്കാതെ കഴിഞ്ഞു. തേക്കടി തടാകത്തിൽ 2009 സെപ്റ്റംബർ 30ന് കെ.ടി.ഡി.സിയുടെ ജലകന്യക ബോട്ട് തടാകത്തിന് നടുവിലെ മണക്കവലയിൽ മറിഞ്ഞ് 45 പേർ മരിച്ചു. ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് നൽകിയെങ്കിലും ക്രൈംബ്രാഞ്ചിന് ഇതുവരെ ചാർജ് ഷീറ്റ് നൽകാനായില്ല. അന്വേഷണഘട്ടത്തിൽ അറസ്റ്റിലായവർ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. ദുരന്തത്തിെൻറ ബാക്കിപത്രമായ ബോട്ട് തടാകക്കരയിൽ കിടന്ന് ഏറക്കുറെ നശിച്ചു. ദുരന്തത്തിെൻറ ഒാർമദിനം എത്തിയപ്പോൾ മറ്റൊരു വിനോദസഞ്ചാര സീസണിെൻറ തിരക്കിലാണ് തേക്കടി. ഫോേട്ടാ ക്യാപ്ഷൻ TDG3 തേക്കടി തടാകത്തിൽ 45 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.