ഇന്ത്യ–ബംഗ്ലാദേശ് സൈനിക യോഗം തുടങ്ങി ന്യൂഡൽഹി: ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അതിർത്തിരക്ഷാ സേനയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഡൽഹിയിൽ തുടങ്ങി. കലാപകാരികൾക്കെതിരായ നടപടിയും റോഹിങ്ക്യൻ അഭയാർഥികളുടെ പ്രശ്നവും ചർച്ചയിൽ വിഷയമാകും. ഡയറക്ടർ ജനറൽ എം.ഡി. ശഫീനുൽ ഇസ്ലാമിെൻറ നേതൃത്വത്തിലുള്ള 13 അംഗ ബംഗ്ലാദേശ് പ്രതിനിധി സംഘവും ബി.എസ്.എഫ് ഡയറക്ടർ ജനറൽ കെ.കെ. ശർമയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചർച്ചയിൽ പെങ്കടുക്കുന്നത്. 4096 കി.മീ. ദൂരം അതിർത്തി പങ്കിടുന്ന ഇരു രാജ്യങ്ങളിലും തമ്മിൽ 1975നുശേഷം നടത്തുന്ന 47ാമത് യോഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.