മംഗളൂരു: നേത്രാവതി നദീജലം സംഭരിച്ച ശംഭൂർ, തുംബെ അണക്കെട്ടുകളുടെ ഷട്ടറുകൾ ചൊവ്വാഴ്ച തുറന്നു. നേത്രാവതി നദിയിലെ ജലനിരപ്പ് അപകട അടയാളമായ 9.3മീറ്റർ കവിഞ്ഞു. ഇതേത്തുടർന്ന് നേത്രാവതിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജങ്കിബെട്ടുവിൽനിന്ന് ബണ്ട്വാളിലേക്കുള്ള റോഡ് പൂർണമായി മുങ്ങിയതിനാൽ പ്രദേശവാസികൾ ഒറ്റപ്പെട്ടു. സറപാടി പഞ്ചായത്തിനോട് ചേർന്ന അജിലമൊഗറുവിൽ ജുമാമസ്ജിദിെൻറ താഴത്തെ നിലയിൽ വെള്ളം കയറി. അലട്ക്കയിൽ വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.