കേളകം: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങുന്ന പഴ്സ് ബസ് ജീവനക്കാരൻ ഉടമയെ കണ്ടെത്തി നൽകി. അടക്കാത്തോട്-കണ്ണൂർ-പറശ്ശിനിക്കടവ് റൂട്ടിൽ ഒാടുന്ന വൃന്ദാവൻ ബസിലെ കണ്ടക്ടർ വിപിനിനാണ് 3000 രൂപയും രേഖകളും അടങ്ങിയ പഴ്സ് കിട്ടിയത്. മുഴക്കുന്നിലെ കെ. ശരത്തിേൻറതായിരുന്നു പഴ്സ്. ഉടമയെ വിവരമറിയിച്ച് പഴ്സ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.