കവർച്ച കേസിൽ പ്രതിക്ക് തടവും പിഴയും

കണ്ണൂർ: വഴിയാത്രക്കാരനെ തടഞ്ഞ് കവർച്ചനടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. വേങ്ങാട് തെരുവിലെ മഠപ്പുരക്കൽ ബിജുവിനെയാണ് (38) കോടതി രണ്ടു വർഷം കഠിനതടവിനും 5000 രൂപ അടക്കാനും ശിക്ഷിച്ചത്. 2016 ഏപ്രിൽ 15ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പശ്ചിമബംഗാൾ സ്വദേശി രാജേഷ് ഒറാെൻറ പഴ്സ് തട്ടിപ്പറിച്ച് 10,000 രൂപയും മറ്റ് രേഖകളും കവർന്നുവെന്നാണ് കേസ്. യാത്രക്കാരെൻറ ബാഗ് കവർന്ന കേസിൽ തടവും പിഴയും. ഇരിക്കൂർ പെരുവളത്തുപറമ്പിലെ പി.പി. ഇസ്മായിലിനെയാണ് (31) കോടതി ആറു മാസം തടവിനും 2000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2011 മേയ് 25നാണ് കേസിനാസ്പദമായ സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.